2015, ജനുവരി 4, ഞായറാഴ്‌ച

പ്രിയപ്പെട്ട വിജേഷ് ..അങ്ങനെ വിളിക്കുന്നത് നിനക്ക് ഇഷ്ടം അല്ലെന്നു എനിക്കറിയാം എന്നാലും ഈ ഒരുതവനകൂടി നീ ക്ഷമിക്കണം ..നിനക്ക് സുഖം ആണോടാ ..?എത്ര നാളായി ഒന്നു കണ്ടിട്ട് .. സത്യത്തിൽ നിനക്ക് എന്നോട് ഇത്തിരിപോലും സ്‌നേഹം ഇല്ലെടാ ....? അതോ നീ അങ്ങനെ അഭിനയിക്കുന്നതാണോ ...? എനിക്കൊരുപാട് ഇഷ്ടമാ നിനനെ ഈ ലോകത്തിലെ എന്തിനെക്കൾ ഏറെ .. എനിക്കരിയില്ലടാ എങ്ങനെയാ ഞാൻ അത് നിനക്ക് കാനിച്ചുതരണ്ടതെന്നു .. നീ എന്തിനാ എന്നെ ഇങ്ങനെ വെധനിപ്പിക്കുന്നെ...? ഞാൻ എന്ത് തെറ്റാടാ ചെയ്തെ... എത്രതവന ഞാൻ ലെറ്റർ അയച്ചു ഒന്നിനുപോലും മറുപടി അയക്കാൻ നിനക്ക് തോന്നിയില്ലല്ലോടാ ... അത്രവല്യ തെറ്റാണോ ഞാൻ ചെയ്തത്...? എനിക്കരിയില്ലടാ എല്ലാം സംഭവിച്ചു പോയതാ ഒന്നും മനപൂര്വം ആയിരുന്നില്ല . നിന്ടെ പഴയ സുഹൃത്തിനെ ഞാൻ ലാസ്റ്റ് വീക്ക്‌ കണ്ടു നീ എവിടാ ,വിളിക്കാറുണ്ടോ എന്നൊകെ ചോദിച്ചു എല്ലാത്തിനും ഞാൻ തലയാട്ടി ..ഇല്ലെന്നു എങ്ങനാ ഞാൻ പറയുന്നേ . പന്നെ... ഇന്നലെ ഞാൻ നിന്നെ സ്വപ്നം കണ്ടുട്ടോ ... നമ്മുടെ പഴയ ആല്മരവും വയൽ വരമ്പും എല്ലാം അതുപോലെത്ന്നന്നെ .. ഒരിക്കല്കൂടി നിന്നോടൊപ്പം അവിടെ ഇരിക്കണം എന്നുണ്ട് . പറ്റുമോടാ ...? നിനക്ക് വേണ്ടി ഒരു സന്തോഷവർത്ത ഉണ്ട്‌ വീട്ടില് ആലോജനകൾ ഒരുപാട്‌ വരുന്നുണ്ട് എത്രനാൾ എനിക്കിങ്ങനെ പറ്റും എന്നറിയില്ല . എല്ലാവര്ക്കും എന്നൊട് ദെഷ്യ ഇപ്പോൾ ചിലപ്പോൾ ഇത് നിനക്കുള്ള എന്റെ അവസാന എഴുതായിരിക്കാം ഇതിനെങ്കിലും ഒരു മറുപടി തരാമോ നീ ... ഡാ അമ്മ വരുന്നു ..നിർത്തട്ടെ ഞാൻ സ്വന്തം ചിന്നു


2015, ജനുവരി 3, ശനിയാഴ്‌ച

കലാലയ ജീവിതത്തോട് വിടപരനജ് ആ പടിക്കെട്ടുകൾ ഇറങ്ങുമ്പോൾ ഒരുനിമിഷതെക് എങ്കിലും മനസ് ശൂന്യമായിരുന്നു ... സ്വന്തമെന്നുകരുതി ഹൃദയത്തോട് ചെർതവരൊക്കെ എന്നെന്നെകുമായി നടന്നകലുമ്പോൾ ഇടനെഞ്ഞിൽ നിന്നും എന്തോ ഒന്ന് പുറത്തേക് വരാൻ വെമ്പൽ കൊള്ളുന്നതുപോലെ .. ഓടുവിൽ അത് കണ്ണീരായ് പുറത്തുവന്നപ്പോൾ ഉള്ളിൽ വല്ലാത്തൊരു നഷ്ടബോധം മാത്രം.. ആര്തലച്ചു വരുന്ന കണ്ണുനീരിനെ മറയ്ക്കാൻ ശ്രമിക്കുന്ന സുഹൃത്തിനെ കാണുമ്പോൾ വീണ്ടും നിസ്സഹായാനായി പോവുന്നു ... ഒടിവിൽ വരാന്തയുടെ അങ്ങേ അറ്റത് മുഖംപോതി കരയുന്ന അവളെകൂടി കണ്ടപ്പോൾ മരണത്തെ ആശിച്ചുപോയി ഞാൻ നീലംബാരി


കാശി

ഒരു തവണ ബുക്ക്‌ ചെയ്തു ക്യാൻസൽ  ചെയ്യേണ്ടി വന്നത് കൊണ്ട് തന്നെ ട്രെയിൻ കയറിയത്തിന് ശേഷം ആണ് പൂർണ്ണമായും വിശ്വാസം വന്നത്.. ഒരുപാട് നാളത്തെ  ആ...